ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്യാന്‍ സെബി

മുംബൈ:  2003-2005 കാലഘട്ടത്തിലെ 21 ഐ.പി.ഒകളുമായി  ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പശ്ചാത്തലത്തില്‍ 2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിതരണം ചെയ്യും. 2.58 ലക്ഷം നിക്ഷേപകരില്‍ 1.15 ലക്ഷം നിക്ഷേപകര്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും ബാക്കി നിക്ഷേപകര്‍ക്ക് ഭാഗികമായ തുകയും നല്‍കുമെന്ന് സെബി അറിയിച്ചു.

2023-25 കാലഘട്ടത്തില്‍ നടന്ന ഐപിഒകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ റെഗുലേറ്റര്‍ അന്വേഷണം നടത്തി. ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നടന്ന അലോട്ട്‌മെന്‌റിലാണ് സെബി പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയായപ്പോള്‍, അനധികൃത നേട്ടങ്ങള്‍ കണ്ടെത്താന്‍ സെബി ചില വ്യക്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

X
Top