കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

മാറ്റമില്ലാതെ നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: കനത്ത ഇടിവിന് ശേഷം ചൊവ്വാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 24.60 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 80915.62 ലെവലിലും നിഫ്റ്റി 21.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 24702.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1846 ഓഹരികള്‍ മുന്നേറുമ്പോള്‍ 1181 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 144 ഓഹരികളില്‍ മാറ്റമില്ല. ജിയോ ഫൈനാന്‍ഷ്യല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ശ്രീരാം ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.

ഭാരത് ഇലക്ട്രോണിക്‌സ്, എറ്റേര്‍ണല്‍, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, വിപ്രോ, ടിസിഎസ് എന്നിവ കനത്ത ഇടിവ് നേരിട്ടു. മേഖല സൂചികകളില്‍ ലോഹം, റിയാലിറ്റി, ഓയില്‍ ആന്റ് ഗ്യാസ എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ഐടി കനത്ത വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ്.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

X
Top