ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

വിപണിയുടെ ഗതി നിര്‍ണ്ണയിച്ച് വിശകലന വിദഗ്ധര്‍

മുംബൈ: വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി വെള്ളിയാഴ്ച അവസാനം ലാഭ ബുക്കിംഗ് മന്ദഗതിയിലായി, ആനന്ദ് ജെയിംസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് വിശദീകരിക്കുന്നു. 18000-18100 ന് മുകളില്‍ നിഫ്റ്റി 18130-170 ലക്ഷ്യം വയ്ക്കും.

മറിച്ച്, 18250 ലേയ്ക്കുള്ള കുത്തനെയുള്ള ഉയര്‍ച്ചയും 17800 ന് താഴെയ്ക്കുള്ള വീഴ്ചയും ബുള്ളുകള്‍ക്ക് പ്രോത്സാഹനമായേക്കാം.

ബാങ്ക്‌നിഫ്റ്റി സൂചിക നിഫ്റ്റിയേക്കാള്‍ കൂടുതല്‍ നഷ്ടം കാണിച്ചതോടെയാണ് വെള്ളിയാഴ്ച വിപണികള്‍ പിന്‍വാങ്ങിയത്, ചോയ്‌സ്‌ ബ്രോക്കിംഗിലെ ദേവന്‍ മേത്ത പറഞ്ഞു.

17950 സ്‌റ്റോപ്പ് ലോസാക്കി ഓഹരികള്‍ വാങ്ങാന്‍ അവസരം വിനിയോഗിക്കാം.18267.45 ലെവലിന് സമീപമുള്ള ഒരു ഹ്രസ്വകാല ടോപ്പാണ് റെസിസ്റ്റന്‍സാക്കേണ്ടത്.

വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) വെള്ളിയാഴ്ച 777.68 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 2,198.77 കോടി രൂപയുടെ ഓഹരികള്‍ വിറ്റതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നു.

X
Top