കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ദീര്‍ഘകാല ഏകീകരണം പ്രവചിച്ച് വിദഗ്ധര്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്ച, സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തി. വിദേശ നിക്ഷേപവും ബാങ്കിംഗ് മേഖലയിലെ വാങ്ങലുമാണ് കാരണം, പ്രഭുദാസ് ലില്ലാദേര്‍ റിസര്‍ച്ച്‌മേധാവി വിക്രം കസാറ്റ് നിരീക്ഷിക്കുന്നു.

അമേരിക്കന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തമായ പ്രകടനവും ഊര്‍ജ്ജം നല്‍കി. ആരോഗ്യകരമായ കണ്‍സോളിഡേഷനായിരിക്കും ദീര്‍ഘകാല ട്രെന്‍ഡ്, കസാറ്റ് വിലയിരുത്തി.കോട്ടക് സെക്യൂരിറ്റീസിന്റെ ഹെഡ് ഓഫ് റിസര്‍ച്ച് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍ വിദേശ നിക്ഷേപമാണ് കുതിപ്പ് നിലനിര്‍ത്തുന്നത്.

അമിത വാങ്ങല്‍ ഘട്ടത്തിലാണ് വിപണി. എന്നിരുന്നാലും താല്‍ക്കാലികമായി റേഞ്ച് ബൗണ്ട് പ്രവര്‍ത്തനം തുടരും. 19700 നിഫ്റ്റിയ്ക്ക് സപ്പോര്‍ട്ട് നല്‍കുമ്പോള്‍ 19825-19875 ലെവലിലായിരിക്കും പ്രതിരോധം.

19700 ന് താഴെ സൂചിക 19650-19600 വരെ ഇടിവ് നേരിടാം.

X
Top