നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഇപിഎഫ് പലിശ 8.15 ശതമാനമായി പുതുക്കി

ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്ഷം ഇപിഎഫ് വരിക്കാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ഇ.പി.എഫ്.ഒയുടെ ശുപാര്ശക്ക് ധനമന്ത്രാലയം അംഗീകാരം നല്കി.

ആറ് കോടിയോളംവരുന്ന വരിക്കാരുടെ അക്കൗണ്ടിലേയ്ക്ക് ഉടനെ പലിശ വരവുവെയ്ക്കും. കഴിഞ്ഞ മാര്ച്ചിലാണ് ഇപിഎഫ്ഒ ബോര്ഡ് യോഗം ചേര്ന്ന് 8.15 ശതമാനം പലിശ നല്കാന് സര്ക്കാരിനോട് ശുപാര്ശ ചെയ്തത്.

2020-21 സാമ്പത്തിക വര്ഷത്തെ ഇപിഎഫ് പലിശ 8.50 ശതമാനമായിരുന്നു. അടുത്തവര്ഷം പലിശ നിരക്ക് 8.10 ശതമാനമായാണ് കുറച്ചത്. 40 വര്ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

അഞ്ച് ബേസിസ് പോയന്റിന്റെ വര്ധനവാണ് ഇത്തവണ വരുത്തിയത്.

X
Top