2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

അടുത്ത മാസം വിപണിയിലെത്തുക 20000 കോടിയുടെ ഐപിഒകൾ

മുംബൈ: വിപണിയിലെ അസ്ഥിരതകൾക്കിടെയിലും പ്രാഥമിക ഓഹരി വിൽപനയിലൂടെ ധനസമാഹരണത്തിന് ഒട്ടേറെ കമ്പനികൾ മുന്നോട്ട്.

മർച്ചന്റ് ബാങ്കുകളുടെ കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ 20,000 കോടി രൂപയുടെ സമാഹരണമാണു കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്.

കുറഞ്ഞത് 10 കമ്പനികളെങ്കിലും അടുത്ത മാസം ഐപിഒ നടത്തും. വിശാൽ മെഗാമാർട്ട്, ബ്ലാക്സ്റ്റോൺ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഗ്രേഡിങ് കമ്പനിയായ ഇന്റർനാഷനൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ലിമിറ്റഡ്, പരാസ് ഹെൽത്ത്കെയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

കഴിഞ്ഞ വർഷം ആകെ 57 കമ്പനികൾ 49,436 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചപ്പോൾ ഈ വർഷം ഇതുവരെ 75 കമ്പനികൾ 1.3 ലക്ഷം കോടി രൂപ സമാഹരിച്ചു.

X
Top