യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി ഇടിയുമ്പോഴും ഇരട്ട അക്ക വരുമാനം നേടിയ 50 ലധികം സ്‌മോള്‍ക്യാപ്പുകള്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ്  താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തിലാകുന്നത്.

വിശാല സൂചികകളില്‍ ബിഎസ് സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് 0.7 ശതമാനവും മിഡക്യാപ് 0.5 ശതമാനവും ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലോറേഷന്‍ കമ്പനി, റിക്കോ ഓട്ടോ, ശ്രീ റായലസീമ ഹൈ സ്‌ട്രെങ്ത്, ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, യൂണിവേഴ്‌സല്‍ കേബിള്‍സ്, ജിഇ പവര്‍ ഇന്ത്യ, പിക്‌സ് ട്രാന്‍സ്മിഷന്‍സ്, ഗ്ലോബസ് സ്പിരിറ്റ്‌സ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന സ്‌മോള്‍ക്യാപ്പുകള്‍. ഇവ 12-32 ശതമാനം പോയിന്റുകള്‍ പൊഴിച്ചു.

അതേസമയം ഡിബി റിയല് റ്റി, കൊച്ചിന് ഷിപ്പ് യാര് ഡ്, ബിഎഫ് യൂട്ടിലിറ്റീസ്, ഗാര് ഡന് റീച്ച് ഷിപ്പ് ബില് ഡേഴ് സ് ആന് ഡ് എന് ജിനീയേഴ് സ്, ഡിജിസ് പൈസ് ടെക് നോളജീസ്, ടെക് നോക്രാഫ്റ്റ് ഇന് ഡസ്ട്രീസ് (ഇന്ത്യ), ഡിദേവ് പ്ലാസ്റ്റിക് സ് ഇന് ഡസ്ട്രീസ്, ബാലാജി ടെലിഫിലിംസ്, ജോണ് സണ് കണ് ട്രോള് സ്- ഹിറ്റാച്ചി എയര് കണ്ടീഷനിംഗ് ഇന്ത്യ എന്നിവ 21 മുതല് 42 ശതമാനം വരെ നേട്ടമുണ്ടാക്കി.

X
Top