അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസാത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

രാജ്യത്ത് ടെലികോം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

പരവൂര്‍: ഇന്ത്യയിലെ ടെലികോം വരിക്കാരുടെ എണ്ണത്തില്‍ ജനുവരി മാസത്തില്‍ ശ്രദ്ധേയമായ വര്‍ധന രേഖപ്പെടുത്തി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ മാത്രം 7.86 ദശലക്ഷം പുതിയ വരിക്കാരാണ് ഈ മേഖലയിലേക്ക് എത്തിയത്. ഇതോടെ രാജ്യത്തെ ആകെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 1.314 ബില്യണായി ഉയര്‍ന്നു.

7.57 ദശലക്ഷം പുതിയ മൊബൈല്‍ വരിക്കാരാണ് ഈ മാസത്തില്‍ ചേര്‍ന്നത്. ഇതില്‍ ഭൂരിഭാഗവും നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. നഗര വിപണികളില്‍ 4.89 ദശലക്ഷം പേര്‍ പുതിയതായി വരിക്കാരായപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 2.97 ദശലക്ഷം മാത്രമാണ്. നഗരങ്ങളിലെ ടെലിസാന്ദ്രത 149.84 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമീണ മേഖലയില്‍ ഇത് 59.83 ശതമാനത്തില്‍ തുടരുകയാണ്.

മൊബൈല്‍ കണക്‌ഷനുകളില്‍ വലിയ കുതിപ്പുണ്ടായെങ്കിലും ബ്രോഡ്ബാന്‍ഡ് മേഖലയില്‍ വളര്‍ച്ച വളരെ മന്ദഗതിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വെറും 0.20 ശതമാനം മാത്രമാണ് ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ വര്‍ധന. എങ്കിലും 5 -ജി അധിഷ്ഠിത ഫിക്‌സഡ് വയര്‍ലെസ് ആക്സസ് സേവനങ്ങള്‍ക്ക് സ്വീകാര്യത കൂടുന്നത് ശുഭസൂചനയാണ്. ഓപ്പറേറ്റര്‍മാരില്‍ റിലയന്‍സ് ജിയോ തന്നെയാണ് ഏറ്റവും കൂടുതല്‍ വരിക്കാരുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് തൊട്ടുപിന്നില്‍. ബിഎസ്എന്‍എല്ലിന് 29.64 ദശലക്ഷം വരിക്കാരാണുള്ളത്.

വിപണിയിലെ കടുത്ത മത്സരം വ്യക്തമാക്കിക്കൊണ്ട് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായുള്ള അപേക്ഷകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഏകദേശം 15.98 ദശലക്ഷം പേരാണ് തങ്ങളുടെ സേവനദാതാക്കളെ മാറ്റുന്നതിനായി ജനുവരിയില്‍ മാത്രം അപേക്ഷ നല്‍കിയത്.

മെഷീന്‍-ടു-മെഷീന്‍ കണക്‌ഷനുകളുടെ എണ്ണം 113.46 ദശലക്ഷമായി ഉയര്‍ന്നതും ടെലികോം വിപണി ഡിജിറ്റല്‍ യുഗത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ മാറുന്നതിന്‍റെ തെളിവായി വിലയിരുത്തപ്പെടുന്നു.

X
Top