എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

എജി ആന്‍ഡ് പി പ്രഥം അഞ്ച് സിഎൻജി സ്റ്റേഷനുകൾ തുടങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണ ഏജൻസിയായ എജി ആന്‍ഡ് പി പ്രഥം തിരുവനന്തപുരത്ത് അഞ്ചു പുതിയ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) സ്റ്റേഷനുകൾ ഈ വർഷം ഡിസംബറോടെ ആരംഭിക്കും.

ഇതോടെ മേഖലയിലെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 44 ആയി ഉയരും. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലകൾക്കായി പൈപ്പ് വഴി പ്രകൃതിവാതകം (പിഎൻജി) എത്തിക്കുന്നതോടൊപ്പം തിരുവനന്തപുരത്തിന്‍റെ ഇന്ധന ആവശ്യങ്ങൾക്ക് വൈവിധ്യമാർന്ന ഒരു പരിഹാരവും ലക്ഷ്യമിട്ടുള്ള സേവനങ്ങളാണ് എജി ആന്‍ഡ് പി പ്രഥം നടത്തുന്നത്.

തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ എജി ആന്‍ഡ് പി പ്രഥമിന്‍റെ ലിക്വിഡ് സിഎൻജി സ്റ്റേഷൻ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്തതു തോന്നയ്ക്കലിൽ ആരംഭിക്കാനുള്ള നടപടികൾ നടക്കുകയാണ്.

X
Top