ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നിഫ്റ്റി, സെന്‍സെക്‌സ് തകര്‍ച്ച നേരിടുന്നു

മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഓഗസ്റ്റ് 27 നാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു.

ഇരു സൂചികകളും യഥാക്രമം 160.50 പോയിന്റ് അഥവാ 0.64 ശതമാനം ഇടി്ഞ്ഞ് 24807.25 ലെവലിലും 536.95 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 81098.96 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 899 ഓഹരികള്‍ മുന്നേറുമ്പോള്‍ 1910 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

138 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്‍ഡാല്‍കോ എന്നിവ ഇടിഞ്ഞു.

X
Top